സ്കൂൾ പൊതു പരീക്ഷകൾ ഇന്ന് സമാപിക്കും
സ്കൂൾ പൊതു പരീക്ഷകൾ ഇന്ന് അവസാനിക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 3 മുതൽ ആരംഭിക്കും. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ […]
സ്കൂൾ പൊതു പരീക്ഷകൾ ഇന്ന് അവസാനിക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 3 മുതൽ ആരംഭിക്കും. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ […]
നാളെ മുതൽ സംസ്ഥാനത്ത് എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിക്കും. രാജ്യവ്യാപകമായി 2964 പരീക്ഷാ കേന്ദ്രങ്ങളിൽ, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിൽ, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിൽ ആകെ 4,27,021
അടുത്ത അധ്യയനവർഷം മുതൽ സിബിഎസ്‌ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്താനുള്ള കരട് മാർഗരേഖ പുറത്തിറക്കി. ഇതനുസരിച്ച് വിദ്യാർത്ഥികൾക്ക് ഒരു ഘട്ടമോ രണ്ടും എഴുത്താനോ
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് നിയന്ത്രിക്കാൻ കൂടുതൽ കർശന നടപടികൾ നടപ്പാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി, ഓരോ സ്കൂളിലും റാഗിങ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ്
സ്കൂൾ പരീക്ഷകളുടെ ഗ്രേഡിങ് സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. വിദ്യാഭ്യാസ സർവ്വകലാശാലയുടെ എസ്. സി. ഇ. ആർ. ടി സമർപ്പിച്ച മാർഗരേഖ പ്രകാരമാണ് പുതിയ മാറ്റങ്ങൾ. നിലവിലെ
കേന്ദ്രസർക്കാർ 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഭേദഗതി റദ്ദാക്കിയതിനെതിരെ കേരളത്തിന്റെ കടുത്ത പ്രതികരണമാണ് education മന്ത്രി വി ശിവൻകുട്ടി മുന്നോട്ട് വെച്ചത്. “കുട്ടികളെ പരീക്ഷയിൽ പരാജയപ്പെടുത്തുക എന്നത്
കര്‍ണാടകയിലെ 9-ാം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി; സര്‍ക്കാര്‍ പുതിയ തീരുമാനവുമായി മുന്നോട്ട്. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി മധു ബംഗാരപ്പ വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചു. ഇതനുസരിച്ച്,
NEET, NET പരീക്ഷകളിൽ ക്രമക്കേടുകൾ സംബന്ധിച്ച വിവാദങ്ങൾ ശക്തമായ സാഹചര്യത്തിൽ, കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള സിസിടിവി നിരീക്ഷണ സംവിധാനം
നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ കേന്ദ്രസർക്കാരിന് തലവേദനയായ പശ്ചാത്തലത്തിൽ, പ്രതിഷേധങ്ങൾ തണുപ്പിച്ച് പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഐ.എസ്.ആര്‍.ഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതി